തിരുവനന്തപുരം: വിളപ്പിൽശാലയിൽ ചികിത്സ നിഷേധത്തെത്തുടർന്ന് യുവാവ് മരിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖർ നേരിട്ട് ഇടപെട്ടു. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്ന് അദ്ദേഹം തിരുവനന്തപുരം റേഞ്ച് ഡിഐജിക്ക് നിർദേശം നൽകി. ശ്വസതടസ്സത്തെത്തുടർന്ന് ആശുപത്രിയിലെത്തിച്ച വിളപ്പിൽശാല സ്വദേശി ബിസ്മീർ (37) മരിച്ച സംഭവത്തിലാണ് നടപടി. കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറിയതിനെത്തുടർന്നാണ് ഇപ്പോൾ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബത്തിന്റെ ആരോപണങ്ങൾ: ബിസ്മീറിന്റെ ഭാര്യ ജാസ്മിൻ ഉന്നയിക്കുന്ന ആരോപണങ്ങൾ അതീവ […]Read More
