Tags :Partition Horror Remembrance Day

National News

1947-ൽ നരേന്ദ്ര മോദിയോ പട്ടേലോ ഭരിച്ചിരുന്നെങ്കിൽ വിഭജനം നടക്കില്ലായിരുന്നു; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് യോഗി

ലഖ്‌നൗ / സിദ്ധാർത്ഥ് നഗർ: 1947-ലെ ഇന്ത്യ-പാക് വിഭജനത്തിനും അതിനെത്തുടർന്നുണ്ടായ രക്തച്ചൊരിച്ചിലിനും കൂട്ടക്കൊലകൾക്കും യഥാർത്ഥ ഉത്തരവാദി കോൺഗ്രസ് പാർട്ടിയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. ‘വിഭജന ഭീകരത സ്‌മരണ ദിന’ത്തോട് അനുബന്ധിച്ച് സിദ്ധാർത്ഥ് നഗറിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് നരേന്ദ്ര മോദിയെപ്പോലെ ദൃഢനിശ്ചയമുള്ള ഒരു നേതൃത്വമായിരുന്നു രാജ്യത്തെ നയിച്ചിരുന്നതെങ്കിൽ ഇന്ത്യയ്ക്ക് ഒരു തരത്തിലുമുള്ള നാശനഷ്ടങ്ങളോ വിഭജനമോ നേരിടേണ്ടി വരുമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സർദാർ വല്ലഭായ് പട്ടേൽ അന്ന് പ്രധാനമന്ത്രിയായിരുന്നെങ്കിലും രാജ്യത്തെ ശിഥിലമാക്കാൻ […]Read More

Travancore Noble News