റോം:ഇറ്റലിയിൽ നടക്കുന്ന 81-ാം വെനീസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ജൂതവംശജയായ അമേരിക്കൻ സംവിധായിക. ഫെമിലിയർ ടച്ച് എന്ന ചിത്രത്തിന് പുരസ്കാരം ലഭിച്ച ഫ്രീഡ്ലാൻഡാണ് അവാർഡ് സ്വീകരിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിൽ ഇസ്രയേലിനെ വിമർശിച്ചത്.ഇസ്രയേൽ അധിനിവേശത്തിന്റെ 76-ാം വർഷത്തിലും വംശഹത്യയുടെ 336-ാം ദിവസത്തിലുമാണ് താൻ അവാർഡ് സ്വീകരിക്കുന്നതെന്ന് അറിയിച്ച ഫ്രീഡ്ലാൻഡ് ഇസ്രയേലിനെതിരെ കലാപരമായി പ്രതികരിക്കാൻ ചലച്ചിത്രപ്രവർത്തകരോട് ആഹ്വാനം ചെയതു. ഹാപ്പി ഹോളിഡേയ്സ് എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ പലസ്തീൻ വംശജൻ സ്കാന്ദർ […]Read More
എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് കാന്താര സിനിമയിലെ നായകൻ ഋഷഭ് ഷെട്ടി ആണ്. കാന്താരയാണ് മികച്ച ജനപ്രിയ ചിത്രവും. മികച്ച നടിക്കുള്ള പുരസ്കാരം മാനസി പരേഖും നിത്യ മേനോനും പങ്കിട്ടു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. ആനന്ദ് ഏകര്‍ഷിയുടെ ആട്ടമാണ് മികച്ച ചിത്രം. തിരക്കഥക്കും ആട്ടത്തിനാണ് അവാര്‍ഡ്. എഡിറ്റിംഗിനും ആട്ടം അവാര്‍ഡ് നേടിയിട്ടുണ്ട്. സൗദി വെള്ളക്കയാണ് […]Read More
മലയാള സിനിമയ്ക്കും, സിനിമാരാധകര്‍ക്കും ഇന്ന് നിര്‍ണായകമായ ഒരു ദിവസമാണ്. ഇന്ന്, ആഗസ്റ്റ് 16 ന് സംസ്ഥാന – ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിയ്ക്കുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംസ്ഥാന പുരസ്കാരങ്ങള്‍ പ്രഖ്യാപിയ്ക്കുന്നത്. മൂന്ന് മണിയോടെ ദേശീയ പുരസ്കാരവും പ്രഖ്യാപിയ്ക്കും. മികച്ച സംവിധായകൻ, നടൻ, നടി തുടങ്ങിയ പുരസ്കാരങ്ങൾക്ക് അവസാന ഘട്ടത്തിലും വാശിയേറിയ മത്സരമാണ് നടക്കുന്നത്. സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് സംസ്ഥാന പുരസ്കാര നിർണയം നടത്തുന്നത്. ആദ്യ ഘട്ടത്തിലെത്തിയ 160 സിനിമകളിൽ നിന്ന് 70 ശതമാനം സിനിമകളും […]Read More
9ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. അന്താരാഷ്ട്ര മല്‍സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ എന്നീ വിഭാഗങ്ങളില്‍ 2023 സെപ്റ്റംബര്‍ ഒന്നിനും 2024 ആഗസ്റ്റ് 31നുമിടയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ് പരിഗണിക്കുക. ആഗസ്റ്റ് ഒമ്പത് രാവിലെ പത്തു മണി മുതല്‍ iffk.in എന്ന വെബ്സൈറ്റ് മുഖേനെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2024 സെപ്റ്റംബര്‍ 9.കേരള സംസ്ഥാന […]Read More
ധനുഷ് സംവിധാനം ചെയ്ത് നായകനായി എത്തിയ ചിത്രമാണ് രായൻ. ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യൻ ബോക്സ് ഓഫീസിൽ 100 കോടി നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രായൻ ആഗോളതലത്തില്‍ 131 കോടി രൂപയിലധികം നേടിയിട്ടുണ്ട്.തമിഴ്നാട്ടില്‍ ധനുഷിന്റെ തിരുച്ചിദ്രമ്പലത്തിന്റെ ലൈഫ്ടൈം കളക്ഷൻ രായൻ മറികടന്നിരിക്കുകയാണ്. രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ധനുഷ്.ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശാണ്, സംഗീത നൽകിയിരിക്കുന്നത് എ ആര് റഹ്മാനാണ്.മലയാളത്തില്‍ നിന്ന് അപര്ണയ്ക്ക് പുറമേ ചിത്രത്തില്‍ നിത്യ […]Read More
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂലൈ 26 മുതൽ 31 വരെ സംഘടിപ്പിക്കുന്ന 16-ാമത് ഐഡിഎസ്എഫ്എഫ് കെയ്ക്ക് മികച്ച പ്രതികരണം. രജിസ്ട്രേഷൻ തുടങ്ങി ദിവസങ്ങൾക്കകം തന്നെ 500 പേർ പ്രതിനിധികളായി രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം കൈരളി, ശ്രീ, നിള തീയറ്ററുകളിലായി സംഘടിപ്പിക്കുന്ന മേളയിൽ 1500 പേർക്ക് പങ്കെടുക്കാം. ആറു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഡോക്യുമെന്ററി,ഹ്രസ്വ ചിത്ര വിഭാഗങ്ങളിലായി 300 ൽ അധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും.www.idsfft.in എന്ന വെബ്സൈറ്റ് മുഖേന ഡെലിഗേറ്റ് രജിസ്ട്രേഷൻ […]Read More
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചു. 1977 ല്‍ റിലീസ് ചെയ്ത, മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യ നിര്‍മ്മാണ സംരംഭം. അദ്ദേഹം നിര്‍മ്മിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഏഴ് ചിത്രങ്ങള്‍ സംവിധാനം […]Read More
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചു. 1977 ല്‍ റിലീസ് ചെയ്ത, മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യ നിര്‍മ്മാണ സംരംഭം. അദ്ദേഹം നിര്‍മ്മിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഏഴ് ചിത്രങ്ങള്‍ സംവിധാനം […]Read More
ലൊസ് ആഞ്ചലസ്: ടൈറ്റാനിക്, അവതാർ തുടങ്ങിയ സൂപ്പർഹിറ്റ് ഹോളിവുഡ് സിനിമകളുടെ നിർമ്മാതാവ് ജോൺ ലാൻഡൗ (63) അന്തരിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 31വർഷം ഒരുമിച്ച് പ്രവർത്തിച്ച സുഹൃത്തിനെയാണ് നഷ്ടമായതെന്ന് സംവിധായകൻ ജെയിംസ് കാമറൂൺ സമൂഹമാധ്യമത്തിൽ കുറിച്ചു. സിനിമാ നിർമാതാക്കളായ മാതാപിതാക്കളിലുടെയാണ് ജോൺ ഹോളിവുഡിനെ അടുത്ത് പരിചയപ്പെടുന്നത്. നിരവധി സിനിമകളിൽ പ്രൊഡക്ഷൻ മാനേജരായി.20-ാമത് സെഞ്ച്വറി ഫോക്സിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റായിരിക്കെയാണ് കാമറൂണിനെ പരിചയപ്പെടുന്നത്. കാമറൂൺ അദ്ദേഹത്തിന് ‘പ്ലാനെറ്റ് ഐസ് ‘ എന്ന തിരക്കഥ വായിക്കാൻ […]Read More
‘കുരുക്ക് ‘ നാളെ തീയറ്ററിൽ തിരുവനന്തപുരം:പൂർണമായും തിരുവനന്തപുരത്ത് ചിത്രീകരണം നടന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘കുരുക്ക് ‘ വെള്ളിയാഴ്ച തീയറ്റി റിലെത്തും. നവാഗതനായ അഭിജിത് നൂറാണി രചനയും സംവിധാനവും നിർവഹിച്ച കുരുക്കിന്റെ ചിത്രീകരണം കോവളം, ശംഖുംമുഖം, സെക്രട്ടറിയേറ്റിന് സമീപം എന്നിവിടങ്ങളിൽ നടന്നു. 25 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. നിഷ ഫിലിംസിന്റെ ബാനറിൽ ഷാജി പുനലാലാണ് നിർമ്മാതാവ്. സെക്കൻഡ് ഷോ, ഇമ്മാനുവൽ, ആർ ജെ മഡോണ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത അനിൽ ആന്റോയാണ് നായകൻ. […]Read More