നാടൻ പാട്ട് മാമല നാട്ടില് പാട്ടുണ്ടേ ആ പാട്ടിലെല്ലാംകനവുകളുണ്ടേ പാടത്ത് പൊരിയണ വെയിലത്ത് ചേറിൽ പുളയ്ക്കണ ചെറുമനുണ്ടേ വീശി യെറിയണനുരികളല്ലൊം കതിരുകൾ വിരിയണ കാലമുണ്ടെ പറവകൾ പോകുന്ന വീഥിയെല്ലാം തടയാതിരിക്കുവാൻ മാർഗ്ഗമുണ്ടേ പച്ചക്കുരുത്തോല തെയ്യമെല്ലാം കാവുകൾ തീണ്ടി വരുന്നുണ്ടേ നെഞ്ചിലെ പുള്ളോർ താളമെല്ലാം പുള്ളോത്തി നീട്ടി പാടുന്നുണ്ടേ പാതിരാ കോഴികൾ കൂവുന്നുണ്ടേ യാമങ്ങളോരോന്നും കടപ്പതുണ്ടേ അക്കര പൂഞ്ചോല കുയിൽനാദമുണ്ടേ നീറും വേദന കേൾപ്പതുണ്ടേ കാട്ടാറിലോമന ഓളമുണ്ടേഓളത്തിൽ കാമിനി താളമിണ്ടേ കരിവണ്ടു മെല്ലെ പറപ്പതുണ്ടേ അരികത്തുനിന്നവൾ കാൺമതുണ്ടേ വീരന്മാർ […]Read More
നിൻറെ നിറം കറുപ്പ്നിൻറെ കണ്ണിൽ ദൈന്യതഎൻറെ നിറം വെളുപ്പ്എൻറെ കണ്ണിൽ തീവ്രത നിൻറെ കയ്യിൽ ശൂന്യതനിൻറെ തോളിൽ മാറാപ്പ്എൻറെ കയ്യിൽ ചാട്ടവാർഎന്റെ തോളിൽ ആടയും നിന്റേതല്ല ലോകംനിന്റേതല്ല സമയംഎന്റേതാണ് ലോകംഎന്റേതാണ് നീതി നിൻറെ സത്യംനിന്നിൽ ഒതുങ്ങുംഎൻറെ ആജ്ഞനിന്നെയൊതുക്കും നിന്നെ കാക്കാൻനീ മാത്രംനിൻറെ മാനംനിൻറെ മാത്രംഎന്നെ കാക്കാൻഎന്റെ പണംഎൻറെ മാനംനാടിൻ സ്വന്തം നീ ജനിച്ച മണ്ണ്നീ പെറ്റ കുഞ്ഞ്ഒന്നും നിന്റേതല്ലഅവകാശമില്ലതൊന്നിലും… കടലുകൾക്കപ്പുറത്ത്കാണാത്ത മണ്ണിൻമാറിൽഇല്ലാത്ത കണ്ണുനീർപൊഴിച്ചിടും ഞാൻ,കാരണം വിശ്വമാണെന്റെ ദുഃഖംഅതാണെന്റെ കപട രീതിഅതാണെന്റെ ലക്ഷ്യമാര്ഗ്ഗംഅതുമാത്രമാണെന്റെ നീതിബോധം കുറിപ്പ്:-കറുപ്പ് നിറമുള്ള മനുഷ്യാവകാശ […]Read More
കേരളത്തിലെ പ്രശസ്തനായ സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്ന സുകുമാർ അഴിക്കോടിന്റെ ചരമദിനമാണിന്ന്. പ്രൈമറിതലം മുതൽ സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രൊ-വൈസ് ചാൻസിലറുമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഇതിനുപുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിയൻ, ഗവേഷകൻ, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. 1926 മേയ് 12ന് കണ്ണൂർ ജില്ലയിലെ […]Read More
പ്രണയത്തേരിൽ .രചന :ഹനീഫ ബക്കർ,പൊന്നാനി പ്രേമമെന്നും പറഞ്ഞു ഞാൻ പുറകെ പോയ പ്പോളവൾ പറഞ്ഞു – പ്രേമം മണ്ണാംകട്ട…! അലിവു കാട്ടിയവളോട് ആദരപൂർവ്വം ഞാൻ അറിയിച്ചു എനിക്ക് നി- ന്നോട് തീർത്താൽ തീ രാത്ത പ്രണയമുണ്ടെന്ന്. തെല്ലലിവുമില്ലാതെയവൾ മറുമൊഴിയുരിയാടി മാങ്ങാത്തൊലി പ്രണയം…!! കൂട്ടുകാരിയെന്ന് കരുതി – യവളോടൊരുദിനം ഞാ- നെൻ മനം തുറന്നു കാട്ടി ദിവ്യാനുരാഗമാണെൻ മാനസവാടിയിൽ നിനക്കായ് – യഥേഷ്ടമെന്നുംമൊഴിഞ്ഞു… അനുരാഗം തേ – ങ്ങാ കുലയാണെന്ന് – പറഞ്ഞവൾ കൊഞ്ഞ – നം കുത്തി…!!! […]Read More
രചന :ഹനീഫ ബക്കർ ദുബായിലെ ആ വലിയ ഹോട്ടലിന്റെ ലിഫ്റ്റിൽ ഉയർന്നു പൊങ്ങുമ്പോഴും താഴ്ന്നിറങ്ങുമ്പോഴും ആകർഷകമായി അവളെന്നെ നോക്കുന്നുണ്ടാവും. അവളുടെ നീലക്കണ്ണുകൾ എപ്പൊഴും മിന്നിത്തിളങ്ങിക്കൊണ്ടിരിക്കും. ഏതാനും ദിവസങ്ങൾ മാത്രമായിട്ടൊള്ളൂ എനിക്കൊപ്പം അവളും റൂം സർവീസിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. ഈ ജോലിയിൽ ഒട്ടും പരിചയമില്ലാത്ത എനിക്ക് അല്പം പരിചയമുള്ള അവൾ വലിയതുണയായി. അതിനു ഞാൻ ഇടയ്ക്കിടെ നന്ദി പറയും. ഭാഷ ഞങ്ങൾക്കിടയിൽ വലിയവിടവായി നിന്നതുകൊണ്ട് ചുരുക്കം വാക്കുകളെ സംസാരിക്കാറുള്ളൂ… ഓ… മറന്നു അതിന്റെ കാരണം ഞാൻ പറഞ്ഞില്ലല്ലൊ…? […]Read More
സ്വീഡിഷ് അക്കാദമി ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങിന് 2024 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം. “ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിൻ്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന തീവ്രമായ കാവ്യ ഗദ്യത്തെ” അംഗീകരിച്ചത്, ആഗോളതലത്തിൽ ഏഷ്യൻ സാഹിത്യത്തിന് ഒരു സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുന്നു. ദക്ഷിണ കൊറിയയിലെ ഗ്വാങ്ജുവിൽ 1970-ൽ ജനിച്ച ഹാൻ കാങ്, തൻ്റെ ശക്തമായ എഴുത്തിന് അന്താരാഷ്ട്ര അംഗീകാരം നേടി. ഹാൻ്റെ ഏറ്റവും ശ്രദ്ധേയമായ കൃതികളിലൊന്നായ “ഹ്യൂമൻ ആക്ട്സ്” (2014), സാഹിത്യത്തോടുള്ള അവളുടെ സമീപനത്തെ ഉദാഹരിക്കുന്നു. നൂറുകണക്കിന് വിദ്യാർത്ഥികളും നിരായുധരായ സാധാരണക്കാരും കൊല്ലപ്പെട്ട 1980-ലെ […]Read More
തിരുവനന്തപുരം:വയലാർ രാമവർമ്മ സ്മാരക സാഹിത്യ അവാർഡ് അശോകൻ ചരുവലിന്റെ “കാട്ടൂർകടവ്”നോവലിന് ലഭിച്ചു. ഒരുലക്ഷം രൂപയും കാനായി കുത്തിരാമൻ രൂപകല്പന ചെയ്ത വെങ്കലപ്രതിമയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ബെന്യാമിൻ, പ്രൊഫ.കെ എസ് രവികുമാർ, ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്. വയലാറിന്റെ ചരമദിനമായ 27 ന് വൈകിട്ട് 5.30 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ജൂറി അംഗങ്ങളും ട്രസ്റ്റ് ഭാരവാഹികകളും വാർത്താസമ്മേളനത്തിൽ അറിയിച്ചു.സമീപ കാലത്ത് ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട നോവലാണ് കാട്ടൂർകടവ്. മനോഹരമായ സ്വയം വിമർശനാത്മകതയാണ് നോവലിന്റെ പ്രത്യേകതയെന്ന് […]Read More
മഹാപ്രളയത്തിൽ നിന്നും വന്നവർ ഞങ്ങൾ,ഞാനും , എന്റെ ബാലികയും,പ്രകൃതിതൻ പ്രകമ്പനത്തിനിരയായഹോ….ചെളി താണ്ടി, പുഴ താണ്ടി, വിറങ്ങലിച്ച്…എത്തിടുന്നിതാ.. അഭയത്തിനായ്.. കൊടുങ്കാട്ടിൽ.നിൽക്കുന്നിതാ മുന്നിൽകൊമ്പനും, രണ്ടുപിടിയും..നടുങ്ങി വിറച്ചു പോയ് വീണ്ടുo…..ചെകുത്താനും , കടലിനുമിടയിലെന്നപോൽ ഉള്ളുരുകി കേണപേക്ഷിപ്പൂ.. ആ വൃദ്ധ മാതാവ്…ഒന്നും ചെയ്തിടല്ലേ… ദയ കാട്ടണം,മഹാ വിപത്തിൽ നിന്നും നീന്തിക്കയറി വന്നവർ, ഞങ്ങൾ….!അമ്മതൻ ദീന രോദനംകേട്ടഹോ..കൊമ്പന്റെ കണ്ണിൽ നിന്നുതിർന്നൂ.. ചൂടുകണ്ണീർതുകിക്കൊണ്ടവർക്കഭയംനൽകീ..കാണ്മൂ ലോകമേ.. ഈ കാഴ്ച..ഒരമ്മതൻ മാറിലെന്നപോൽ നിർഭയംമയങ്ങി… വൃദ്ധമാതാവും തൻ കുഞ്ഞുo…., പുലരുവോളം..കാണ്മൂ മുന്നിൽ കൊമ്പൻ നില്പൂനിർന്നിമേഷനായ്, കണ്ണീർ തൂകിക്കൊണ്ട്… മഹാപ്രളയത്തിൽ നിന്നും […]Read More
കേരളത്തിലെ പ്രശസ്ത കവിയായിരുന്നു ഒ.എൻ.വി കുറുപ്പ്. (ജനനം: 27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). ഒ.എൻ.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്ന ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു. പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ നൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്.. […]Read More