By:Sumeshkrishnan മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന…മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ നിർമാതാവും രചയിതാവും ഛായാഗ്രഹകനും സംവിധായകനുമായിരുന്ന ജോസഫ് ചെല്ലയ്യ ഡാനിയേൽ നാടാർ എന്ന ജെ.സി ഡാനിയേൽ. 1893 ഏപ്രിൽ 19 ന് (1900 ഫെബ്രുവരി 26 എന്നും പറയുന്നു) ഡോ: ജ്ഞാനാംബരം ജോസഫ് ഡാനിയേലിന്റേയും ജ്ഞാനാംബാളിന്റേയും മകനായി ജനനം. ചെറുപ്പത്തിലെ സിനിമയോടും ആയോധന കലകളോടും ആഭിമുഖ്യം പുലർത്തിയിരുന്ന ഡാനിയേൽ വിദ്യാഭ്യാസത്തിനു ശേഷം ചലച്ചിത്ര സാങ്കേതികവിദ്യ പഠിക്കാൻ മദ്രാസിലേക്ക് പോയെങ്കിലും അവിടുത്തെ സ്റ്റുഡിയോകളിൽ പ്രവേശിക്കാൻ പോലും അനുമതി […]Read More
By Deepu Mananthavadi വയനാട്: ‘ ധാത്ര്യാരിഷ്ടം’ എന്ന പേരിൽ വിൽക്കുന്ന ലഹരി കലർന്ന അരിഷ്ടം കഴിച്ച് യുവാവ് മരിച്ചതിനെത്തുടർന്ന് വയനാട്ടിൽ വ്യാപക പ്രതിഷേധം. കല്ലുമൊട്ടൻകുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ലഹരി കലർന്ന അരിഷ്ടം വിറ്റിരുന്ന ശ്രീ വിനായക ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനം പോലീസ് അടപ്പിച്ചു. കഴിഞ്ഞ ഏപ്രിൽ 7-ന് രക്തം ഛർദ്ദിച്ചതിനെത്തുടർന്നാണ് പ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിതമായ മദ്യപാനത്തിനൊപ്പം ഈ അരിഷ്ടം കുടിച്ചതിലൂടെ […]Read More
By TNN web team ന്യൂഡൽഹി: പാർലമെന്റിൽ വനിതാ സംവരണ ബിൽ (നാരീശക്തി വന്ദൻ അഭിയാൻ) പാസാക്കാൻ സാധിക്കാത്തതിൽ രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യുടെ നിഷേധാത്മക നിലപാടുകളാണ് ബിൽ തടസ്സപ്പെടാൻ കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ താല്പര്യങ്ങൾ രാജ്യത്തേക്കാൾ വലുതായി കാണുന്ന ചിലരുടെ നിലപാടുകൾ സ്ത്രീശക്തിയുടെ വളർച്ചയെ ഇല്ലാതാക്കിയെന്ന് അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ബിൽ പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷം അത് ആഘോഷിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. “ഇന്നലെ രാജ്യത്തെ സ്ത്രീകളുടെ […]Read More
By: Sumeshkrishnan കണ്ണൂർ: സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷെഫീഖ് ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് പ്രശാന്തൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെക്കാലം വിദേശത്തായിരുന്ന ഷെഫീഖ് നാട്ടിലെത്തിയ ശേഷം ഒരു വ്യാപാര സ്ഥാപനം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഈ കടയിലെ ഇലക്ട്രിക് ജോലികൾ ചെയ്തിരുന്നത് പ്രശാന്തനാണ്. ശനിയാഴ്ച രാവിലെ പ്രശാന്തന്റെ വീട്ടിലെത്തിയ ഷെഫീഖ്, പ്രശാന്തൻ എത്തിയപ്പോൾ കുടിക്കാൻ വെള്ളം […]Read More
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2026 ഏപ്രില്‍ 17 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന് ഡിഹണ്ട് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്ട്രോള് റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് […]Read More
വിജയ് ദേവരകൊണ്ടയും ‘ഹായ് നാന’ സം ‘വിശ്വരൂപം’; ശൗര്യുവിനൊപ്പം ഒന്നിക്കുന്നത് ലോകോത്തര നിര!”ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു… ഇപ്പോൾ അത് ഒരു ഗർജ്ജനമായി മാറുന്നു!” എന്ന കരുത്തുറ്റ വരികളോടെ വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. വെറുമൊരു മാസ് പടത്തിനപ്പുറം, ലോകോത്തര നിലവാരമുള്ള സാങ്കേതിക വിദ്യയും സമാന്തര മിത്തോളജിക്കൽ പ്രമേയവും ഇഴചേരുന്ന ഒരു സിനിമാറ്റിക് വിരുന്നാണ് അണിയറയിൽ ഒരുങ്ങുന്നത്.പ്രഖ്യാപന പോസ്റ്ററിലെ ആവേശംനാല് കരുത്തുറ്റ നായകളെ മെറ്റൽ ചെയിനുകളിൽ ബന്ധിച്ച്, നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് നീങ്ങുന്ന വിജയ് ദേവരകൊണ്ടയാണ് പോസ്റ്ററിലെ […]Read More
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചുകൊണ്ട് ഇറാനെതിരെ കടുത്ത അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വരാനിരിക്കുന്ന ബുധനാഴ്ചയ്ക്കകം സമാധാന കരാറിൽ ധാരണയായില്ലെങ്കിൽ നിലവിലുള്ള വെടിനിർത്തൽ പിൻവലിക്കുമെന്നും ഇറാനു മേൽ ബോംബാക്രമണം പുനരാരംഭിക്കുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. അരിസോണയിലെ ഫീനിക്സിൽ നിന്ന് വാഷിംഗ്ടണിലേക്ക് എയർഫോഴ്സ് വണ്ണിൽ മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനുമായുള്ള താൽക്കാലിക വെടിനിർത്തൽ കരാർ നീട്ടുന്ന കാര്യത്തിൽ തനിക്ക് താല്പര്യമില്ലെന്ന് ട്രംപ് വ്യക്തമാക്കി. കരാർ യാഥാർത്ഥ്യമായില്ലെങ്കിൽ ഇറാനിയൻ തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ഉപരോധം കർശനമാക്കുമെന്നും കടുത്ത സൈനിക നീക്കങ്ങൾ […]Read More
By: Sumeshkrishnan എടത്വ: എടത്വ ജംഗ്ഷനിലെ സെന്റ് ജോർജ് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പൂക്കടയിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. തെക്കേടത്ത് ഫ്ലവർ ഷോപ്പിനാണ് ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ തീപിടിച്ചത്. കട പൂർണ്ണമായും കത്തിനശിച്ചു. അപകടത്തിൽ ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ സാജു അറിയിച്ചു. പതിനായിരം രൂപ, വസ്തുവിന്റെ ആധാരം, മറ്റ് പ്രധാന രേഖകൾ എന്നിവയ്ക്ക് പുറമെ ഫ്രിഡ്ജ്, ഫർണിച്ചറുകൾ, പൂമാലകൾ, അലങ്കാര വസ്തുക്കൾ എന്നിവയും അഗ്നിക്കിരയായി. സമീപത്തെ മറ്റ് കടകളിലേക്ക് തീ […]Read More
By:sumeshkrishnan കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒന്‍പതുപേരുടെയും സംസ്കാരം ഇന്ന് നടക്കും.രാവിലെ ഒന്‍പതോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പിൽ പൊതുദര്‍ശനം ആരംഭിക്കും. പൊതുദര്‍ശനത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും. തുടര്‍ന്നായിരിക്കും സംസ്കാര ചടങ്ങുകള്‍. കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒന്‍പതുപേരുടെയും സംസ്കാരം ഇന്ന് നടക്കും. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ പൊള്ളാച്ചിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പുറപ്പെട്ടു. രാവിലെ ഒന്‍പതോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പിൽ പൊതുദര്‍ശനം ആരംഭിക്കും. ഒരു മണിക്കൂറായിരിക്കും സ്കൂളിൽ […]Read More
